മഴയ്ക്ക് ശേഷവും പെയ്യാതെ,
കാറ്റിന്റെ കൈകള്‍ പുണരാതെ,
ഒരു കിളിക്കൂടും താങ്ങാതെ,
സ്വാര്‍ത്ഥനായി ഇങ്ങനെ ഒറ്റയ്ക്ക്...
ഒറ്റവാക്കിലുള്ള നിന്‍റെ ശാപവും
ഒറ്റനോക്കിലുള്ള നിന്‍റെ വെറുപ്പും
ഇടിമിന്നലായി പതിച്ചതില്‍ പിന്നെ
നിന്നുണങ്ങിയതാണ്,
പുതിയൊരില പോലും കിളിര്‍ക്കാതെ...
വേനലിൽ പൂക്കുന്ന മരമായ്
ReplyDeleteശാപം കുടിച്ച് തീർക്കുക.
ഉണർന്നെഴുന്നെൽക്കുന്നത് മഴക്കാടുകളുടെ തണുപ്പിലേക്ക് തന്നെയാണ്...
Delete